2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

വർത്തമാനകാലം




തോവാളയിലെ പൂന്തോട്ടത്തി
തേനുണ്ട് മയങ്ങിപ്പോയ
രണ്ടു ഭൃംഗ സ്നേഹിത
കണ്ണ് തുറന്നപ്പോ ,
ഒരാ തലസ്ഥാനനഗരിയിലെ
ക്കാ പൂക്കളത്തിലും ,
മറ്റേയാ പുത്തപള്ളി
വ്യാകുല മാതാവിറെ
സെമിത്തേരിയിലെ
കുഴിമാടത്തിനരികിലുമായിരുന്നു.

സ്ഥലകാലഭ്രമത്തിപ്പെട്ട
ഭൃംഗ സുഹൃത്തുക്ക
നാഞ്ചിനാടിറെ നെ മണം തേടി
പറക്കാ തുടങ്ങിയെങ്കിലും
വിളപ്പിശാലയുടെയും  ലാലൂരിറെയും
ക്ലോറോഫോം മണത്തി
വീണ്ടും മയങ്ങി വീണു..
എന്നെന്നേയ്ക്കുമായി.


- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ